web analytics

ഇലക്ട്രോണിക്ക് മീഡിയ ലോകം കൈയ്യടക്കിയപ്പോൾ ക്രിസ്മസ്, ന്യൂ ഇയർ കാർഡുകളുടെ സ്ഥിതിയെന്ത് ? ഓർമ്മയാകുന്ന ക്രിസ്മസ് കാർഡുകൾ….

ക്രിസ്മസും ന്യൂ ഇയറും എത്തുന്നതോടെ ഒരു കാലത്ത് വിപണി യിലെ താരമായിരുന്നു ഗ്രീറ്റിങ് കാർഡുകൾ. എന്നാൽ നവംബർ പകുതിയോടെ വിപണി കൈയടക്കിയിരുന്ന കാ ർഡുകൾ ഇപ്പോൾ കാണാനേയില്ല. പുതുതലമു റയിൽ പലരും ഇത്തരം കാർഡു കളെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. Christmas cards that will come to mind when electronic media took over the world

ഏതാ നും വർഷം മുമ്പ് വരെ ദൂരെ സ്ഥലങ്ങളിലെ സുഹൃത്തുക്കളും ബന്ധുക്കളും തങ്ങളുടെ സൗഹൃദം പങ്കുവെച്ചിരുന്നത് ആശംസാ കാ ർഡുകൾ പരസ്പരം അയച്ചായിരുന്നു. 2010 വരെ ഇവയ്ക്ക് വിപണിയുണ്ടായിരുന്നു. ലൈറ്റ് കത്തുകയും പാട്ടു കേൾക്കുകയും വരെ ചെയ്തിരുന്ന കാർഡുകളും വിപണിയിൽ എത്തിയിരുന്നു.

വാട്‌സാപ് വ്യാപകമായി പ്രചാരം നേടിയതോടെയാണ് ക്രിസ്മസ്- ന്യൂ ഇയർ കാർഡു കൾ വിപണിയോട് വിട ചൊല്ലിയത്. മുമ്പൊക്കെ പ്രത്യേക കാർഡ് കൗണ്ടറുകൾ മിക്ക കടക ളിലും സജ്ജമാക്കിയിരുന്നു. എന്നാൽ ഇപ്പോ ൾ മിക്ക വ്യാപാരികളും കാർഡ് കച്ചവടം പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്. വാങ്ങാനാളില്ലാത്തതാണ് പ്രധാന കാരണം. യുവാക്കളുടെയും വിദ്യാർഥികളുടെയും അഭിരുചി അറിഞ്ഞായിരുന്നു മുമ്പ് വിപണിയി ൽ കാർഡെത്തിച്ചിരുന്നത്.

ആശംസാ കാർഡുകളുടെ കച്ചവടം സീസൺ വ്യാപാരമായിരുന്നുവെങ്കിലും പ്രധാന നഗരങ്ങളിൽ ലക്ഷങ്ങളുടെ കാർഡ് വിറ്റിരുന്ന വ്യാപാരികളുണ്ട്. നാലു പതിറ്റാണ്ടായിണ്ടായി കച്ചവടം ചെയ്തിരുന്ന വ്യാപാരികൾ പോലും ഇപ്പോൾ ആശംസ കാർഡുകൾ വിൽക്കുന്നില്ല.

നവംബർ ആദ്യ വാരം തന്നെ മദ്രാസിലുൾപ്പെടെ പോയി മൊത്ത വ്യാപാരികൾ കാർഡ് സംഭരിച്ചിരുന്നു. മധുരയിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ ക്യൂ നിന്ന് കാ ർഡുകൾ വാങ്ങിയ കാലമുണ്ടാ യിരുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. കൊല്ലം ഡോൺ ബോസ് കോ, സെന്റ് തോമസ്, ആർച്ചി തുടങ്ങിയ കമ്പനികളുടെ കാർഡുകൾക്കായി രുന്നു വിപണിയിൽ ഡിമാൻഡ്.

പേപ്പർ മാർക്ക്, ലൗ മാർക്ക് തുടങ്ങിയ ബ്രാൻഡുകളാ യിരുന്നു ഏറെയും വിപണി കൈയ്യടക്കിയി രുന്നത്. ഇപ്പോൾ ഈ പേരുകൾ പോലും കേൾക്കാനില്ലെന്നാണ് പഴയകാല വ്യാപാരികൾ പറയുന്നത്. കാർഡ് വ്യാപാരം കുറഞ്ഞതോടെ പോ സ്റ്റൽ വകുപ്പിൻ്റെ ജോലി ഭാരവും പാതി കുറഞ്ഞു.

മുൻകാലങ്ങളിൽ ഡിസംബർ മാസമായാൽ പോസ്റ്റ്‌മാൻമാർക്ക് പിടിപ്പത് ജോലിയാ യിരുന്നു. ഉൾനാടൻ പ്രദേശങ്ങളിലേക്ക് തപാൽ ഉരുപ്പടിയുമായി പോകുന്ന പോസ്റ്റ്‌മാന് ഭാ രിച്ച ചുമടായിരുന്നു. പോസ്റ്റോഫിസുകളിൽ പ്രത്യേകം തപാൽ പെട്ടിയും ഒരുക്കിയിരുന്നു. ഇപ്പോൾ അതും ഓർമയായി.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

Related Articles

Popular Categories

spot_imgspot_img