ഉത്തരാഖണ്ഡ് തുരങ്ക അപകടത്തിൽപ്പെട്ടവരിൽ ഭൂരിപക്ഷം പേരും ജാർഖണ്ഡിൽ നിന്നുള്ളവർ : പ്രാർത്ഥനയിൽ‌ ബന്ധുക്കൾ.

ഉത്തരാഖണ്ഡ് : തുരങ്കപാത തകർന്ന് നാൽപ്പത് പേർ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിടുന്നു. ഇനി രണ്ട് ദിവസം കൂടി പ്രയത്നിച്ചാൽ മാത്രമേ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളു. തുരങ്കത്തിൽ അകപ്പെട്ടവരുടെ സ്വദേശമുൾപ്പെടുന്ന വിവരങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ പുറത്ത് വിട്ടു. ഒഡീഷ സ്വദേശികളായ അഞ്ച് പേർ, ജാർഖണ്ഡിൽ നിന്നുള്ള 15 പേർ എന്നിവരെ കൂടാതെ ഉത്തർപ്രദേശിൽ നിന്ന് എട്ട്, ബീഹാറിൽ നിന്ന് നാല്, പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന്, ഉത്തരാഖണ്ഡിൽ നിന്ന് രണ്ട് പേർ വീതം. അസം, ഹിമാചൽ പ്രദേശിൽ നിന്ന് ഒരാൾ വീതവും തുരങ്കത്തിനകത്ത് ഉണ്ട്. ഇവരുടെ അടുത്ത ബന്ധുക്കൾ എല്ലാം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ജൂണിലാണ് ടണൽ പണിയ്ക്കായി തൊഴിലാളികൾ എത്തിയത്. സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികൾ സുരക്ഷിതമായി തിരിച്ചെത്തുന്നതിന് ഉത്തരാഖണ്ഡ് സർക്കാരുമായും ദേശിയ ഹൈവേ അതോറിട്ടിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.

അപകടം

സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ജെസിബികളും ഹെവി എക്‌സ്‌കവേറ്റർ മെഷീനുകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.രാത്രി ഷിഫ്റ്റ് അവസാനിപ്പിച്ച് 50-60 ഓളം തൊഴിലാളികൾ ദീപാവലി ആഘോഷിക്കാൻ മടങ്ങുകയായിരുന്നു. ഇവർക്കിടയിലേയ്ക്ക് പുലർച്ചെ 5.30 ഓടെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് വീണു എന്നാണ് റിപ്പോർട്ട്.ആദ്യ മണിക്കൂറുകളിൽ, ആശയവിനിമയം ഇല്ലാത്തതിനാലും സാഹചര്യത്തെക്കുറിച്ച് അറിവില്ലാത്തതും പരിഭ്രാന്തിയ്ക്ക് ഇടയാക്കി.അവശിഷ്ട്ടങ്ങൾക്കിടയിൽ നിന്ന് വാക്കി-ടോക്കി സിഗ്നലുകളും ലഭിച്ചില്ല. അർദ്ധരാത്രിയോടെ, പൈപ്പുകൾ ഉപയോഗിച്ച് ആശയവിനിമയം പുനസ്ഥാപിച്ചു.4,531 മീറ്റർ ദൈർഘ്യമുള്ള ടണൽ നിർമിക്കുന്നത് ദേശിയ പാത വികസന കോർപറേഷനാണ്.

 

Read Also : കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ മൂന്നു ദിവസമെങ്കിലും വേണ്ടി വരും; ഉത്തരാഖണ്ഡ് തുരങ്ക അപകടത്തിൽ വ്യാപ്തി വലുതാകുന്നു

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെംഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡ്യൂട്ടിക്കിടെ കുശലാന്വേഷണം; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരേ അച്ചടക്ക നടപടി

കൊച്ചി: അതീവ സുരക്ഷാ പ്രാധാന്യമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ കുശലാന്വേഷണം. രണ്ട്...

ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു, ബ്രേക്കിന്‍റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും അടിച്ചു; സുന്ദരൻ പിടിയിൽ

തൃശൂര്‍: ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

Related Articles

Popular Categories

spot_imgspot_img