web analytics

യുകെയിലെ ഏറ്റവും ഭീകരമായ ‘കാറ്റ്ഫിഷിംഗ്’ നടത്തിയ 26 കാരനായ യുവാവ്: ഇരകൾ 30 രാജ്യങ്ങളിലെ 3500 ഓളം കുട്ടികൾ; ഇയാളെ സൂക്ഷിക്കുക !

യുകെയിലെ ഏറ്റവും ഭീകരമായ “കാറ്റ്ഫിഷിംഗ്” കേസിൽ അയർലണ്ടിൽ നിന്നുള്ള 26 കാരനായ അലക്സാണ്ടർ മക്കാർട്ട്‌നിക്ക് ജീവപര്യന്തം തടവ്. ഒരു പെൺകുട്ടിയുടെ ആത്മഹത്യാ ഉൾപ്പെടെ, 70 കുട്ടികൾ ഉൾപ്പെട്ട 185 കുറ്റങ്ങൾ മക്കാർട്ട്‌നി സമ്മതിച്ചു. യുകെ, യുഎസ്എ, കോണ്ടിനെൻ്റൽ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിലായി 10 നും 16 നും ഇടയിൽ പ്രായമുള്ള ഏകദേശം 3,500 കുട്ടികളാണ് ഇയാളുടെ ഇരയായത്. 26-year-old man who carried out UK’s worst ‘catfishing’ arrested

മക്കാർട്ട്‌നിയെ “അപകടകാരിയായ, ക്രൂരനായ പീഡോഫൈൽ” എന്നാണ് നിയമപാലകർ വിശേഷിപ്പിച്ചത്. ഓൺലൈനിൽ ആൾമാറാട്ടം നടത്തി മറ്റുള്ളവരെ തട്ടിപ്പിനിരയാക്കുകയും ബ്ലാക്‌മെയ്ൽ ചെയ്യുകയും ചെയ്യുന്നതിനെയാണ് ക്യാറ്റ്ഫിഷിംഗ് എന്നറിയപ്പെടുന്നത്.

കുട്ടികളെ വലയിൽ വീഴ്ത്താൻ ഇയാൾ സ്നാപ്ചാത്ത് ആണ് ഉപയോഗിച്ചിരുന്നത്. ഒരു പെൺകുട്ടിയായി അഭിനയിച്ച്, മക്കാർട്ട്‌നി തൻ്റെ ഇരകളെ തനിക്ക് ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.തുടർന്ന് വ്യക്തിപരമായ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭ്യമാക്കാൻ ഇവരെ നിർബന്ധിക്കുകയും ബ്ലാക്‌മെയ്ൽ ചെയ്യുകയുമായിരുന്നു.

വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള 12 വയസ്സുള്ള സിമറോൺ തോമസ്, മക്കാർട്ട്‌നിയുടെ ആവശ്യങ്ങൾ അനുസരിക്കുന്നതിനുപകരം പിതാവിൻ്റെ തോക്കുപയോഗിച്ച് ജീവനൊടുക്കി. ഇതിനെത്തുടർന്ന് ഈ കുട്ടിയുടെ പിതാവ്, മുൻ യുഎസ് ആർമി വെറ്ററൻ ആയിരുന്ന ബെൻ തോമസ് 18 മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു.

മക്കാർട്ട്നിയുടെ കുറ്റകൃത്യം ആരംഭിച്ചത് അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോൾ ആണെന്ന് ജഡ്ജി വെളിപ്പെടുത്തി.
കോടതി വ്യവഹാരത്തിനിടയിൽ, ലൈംഗിക ഐഡന്റിറ്റിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന പെൺകുട്ടികളെയാണ് മക്കാർട്ട്നി പലപ്പോഴും ലക്ഷ്യമിട്ടിരുന്നതെന്ന് കോടതി വെളിപ്പെടുത്തി.

ആദ്യംകുട്ടികളുമായി ആൾമാറാട്ടം നടത്തി സംസാരിക്കുന്ന ഇയാൾ തുടർന്ന് ഒരു വ്യാജ ക്യാമറ സ്‌നാപ്പ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖവും നഗ്ന ചിത്രങ്ങൾ പകർത്തിയതായി കുട്ടികളെ വിശ്വസിപ്പിക്കും. ഇന്ന് രാത്രി ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെന്നണമെന്നും ചെയ്തില്ലെങ്കിൽ ഈ ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുമാണ് പതിവ്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 105 കോടിയുടെ പൊരുത്തക്കേട്; നടൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 105 കോടിയുടെ പൊരുത്തക്കേട്; നടൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ...

20 നില കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമം; അവസാന നിമിഷങ്ങളിൽ രക്ഷപ്പെടുത്തി യുവാവ്

20 നില കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമം; അവസാന നിമിഷങ്ങളിൽ രക്ഷപ്പെടുത്തി...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Kochi: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....

പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം സിസിടിവി നിരീക്ഷണത്തിലേക്ക്

പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം...

Related Articles

Popular Categories

spot_imgspot_img