web analytics

യതൊരു അനുമതിയും ഇല്ലാതെ സ്വകാര്യ വ്യക്തി നിർമിച്ചത് 80 മീറ്റർ നീളവും 8.5 മീറ്റർ ഉയരവുമുള്ള അണക്കെട്ട്; 75 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷി ; നൂറോളം കുടുംബങ്ങൾക്ക് ഭീഷണി; സംഭവം കേരളത്തിൽ തന്നെ

മേപ്പാടി: 22ാം വാർഡ് കല്ലുമല റാട്ടക്കൊല്ലിയിൽ സ്വകാര്യ എസ്‌റ്റേറ്റ് ഉടമസ്ഥതയിലുള്ള അണക്കെട്ടിന്റെ നിർമാണം അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്.The 80 meter long and 8.5 meter high dam was constructed by a private person without any permission.

ജില്ല ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. അണക്കെട്ട് നൂറിൽപരം കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നുവെന്ന പരാതി നിലനിൽക്കുന്നുണ്ട്.

കൃഷി ആവശ്യത്തിനുള്ള തടയണ നിർമാണത്തിന്റെ മറവിൽ 80 മീറ്റർ നീളവും 8.5 മീറ്റർ ഉയരവുമുള്ള അണക്കെട്ട് നിർമിച്ചത് 2009ലാണ്.

സർക്കാർ അംഗീകാരമോ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടമോ നിർമാണ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. തോടുകളും അരുവികളും തടഞ്ഞു നിർത്തി മണിക്കുന്ന് മലയുടെ ചെരിവിലാണ് അണക്കെട്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അണക്കെട്ടിന്റെ നിർമാണം താഴെ ഭാഗത്തുള്ള നൂറിൽപരം കുടംബങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്ന പരാതി ഉയരാൻ തുടങ്ങിയത് 2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്ത കാലത്താണ്.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ വീണ്ടും ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. ഒന്നര ഏക്ര വിസ്തൃതിയിലുള്ള റിസർവോയറിൽ 75 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടിന്റെ ഉറപ്പിനെക്കുറിച്ച് ഇപ്പോൾ സംശയങ്ങൾ ഉയർന്നിരിക്കുകയാണ്.

അനുമതിയില്ലാതെ ഇത്ര വലിയൊരു അണക്കെട്ട് നിർമിക്കാൻ സ്വകാര്യ എസ്റ്റേറ്റിന് സാധിച്ചതെങ്ങനെയെന്നത് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

40 വർഷത്തെ കാത്തിരിപ്പ്; അച്ഛന്റെ പ്രിയപ്പെട്ട ബുള്ളറ്റ് വീണ്ടും വീട്ടുമുറ്റത്ത്! മകന്റെ ശ്രമം അമ്മയുടെ കണ്ണുനിറച്ചു

40 വർഷത്തെ കാത്തിരിപ്പ്; അച്ഛന്റെ പ്രിയപ്പെട്ട ബുള്ളറ്റ് വീണ്ടും വീട്ടുമുറ്റത്ത്! മകന്റെ...

Related Articles

Popular Categories

spot_imgspot_img