web analytics

കരാറുകാരൻ സുരേഷ് ഇപ്പോഴും ഒളിവിൽ തന്നെ; മാധ്യമപ്രവർത്തകൻ മുകേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

ന്യൂഡൽഹി: ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകന് മുകേഷ് ചന്ദ്രക്കാറിന്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊല്ലപ്പെട്ട മുകേഷിന്‍റെ ബന്ധുക്കളായ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കർ(32)ന്‍റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ബിജാപൂരിലെ ചട്ടൻപാറ ബസ്തിയിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. ജനുവരി ഒന്ന് മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

സംഭവത്തിൽ മുകേഷിന്‍റെ ബന്ധുവായ റിതേഷ് ചന്ദ്രാകറിനെ ശനിയാഴ്ച റായ്പൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പിന്നിട് മുകേഷിന്‍റെ മറ്റൊരു ബന്ധു ദിനേഷ് ചന്ദ്രാകർ, സൂപ്പർവൈസറായ മഹേന്ദ്ര രാംടെകെ എന്നിവരെ ബിജാപൂരിൽ നിന്ന് പിടികൂടി.

കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന കരാറുകാരൻ സുരേഷ് ചന്ദ്രകർ ഇപ്പോഴും ഒളിവിലാണ്.

ബന്ധുവായ റിതേഷ്, മഹേന്ദ്ര രാംടെകെ എന്നിവർക്കൊപ്പം സുരേഷിന്‍റെ സ്ഥലത്ത് വച്ച് മുകേഷ് അത്താഴം കഴിച്ചതായും പിന്നീട് ഇവരുമായി മുകേഷ് തർക്കമുണ്ടായതായും പോലീസ് പറഞ്ഞു.

റിതേഷും മഹേന്ദ്രയും മുകേഷിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയും തുടർന്ന് മുകേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് ഇവർ മുകേഷിനെ റ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മുകേഷിന്‍റെ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പിന്നീട്നശിപ്പിച്ചു.

കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്‍റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകള്‍ കണ്ടെത്തി. സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മുകേഷിൻ്റെമൃതദേഹം. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയും കൈയിലെ ടാറ്റുവിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img