വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി ഇമെയിൽ വഴി
ബെംഗളൂരു: ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിൽ ബോംബ് വെച്ചു തകർക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഇമെയിൽ വഴി ഭീഷണി.
“ഡ്യൂട്ടി സമയം കഴിഞ്ഞ് നിങ്ങളുടെ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ശ്രദ്ധിക്കുക — നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും.
ഭീകരനെപ്പോലെ പ്രവർത്തിക്കുന്ന ദേശസ്നേഹിയാണ് ഞാൻ,” എന്നാണ് ഭീഷണി സന്ദേശം.
ഭീഷണിയുടെ പിന്നാലെ ബിഎംആർസിഎൽ അധികൃതർ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയുടെ 351(2), 351(3) വകുപ്പ് പ്രകാരം ക്രിമിനൽ ഭീഷണിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇമെയിൽ അയച്ചയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവംബർ 10-ന് ബെംഗളൂരുവിലെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ പ്രദേശത്ത് സ്ഫോടനം നടന്ന സാഹചര്യത്തിൽ രാജ്യത്തെ മെട്രോ സ്റ്റേഷനുകളിൽ കനത്ത പരിശോധനകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ ഇമെയിൽ എത്തിയത്
ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിലൊന്നിൽ ബോംബ് വയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഇമെയിൽ ഭീഷണി.
‘‘ഡ്യൂട്ടി സമയത്തിനു ശേഷം നിങ്ങളുടെ മെട്രോ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, ശ്രദ്ധിക്കുക, നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും.
ഭീകരവാദിയെപോലെയുള്ള ദേശസ്നേഹിയാണ് ഞാൻ’’ – ഭീഷണി സന്ദേശത്തിൽ പറയുന്നു.
ഇതിനുപിന്നാലെ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരം ക്രിമിനൽ ഭീഷണിക്ക് കേസെടുത്ത പൊലീസ് ഇമെയിലിന്റെ ഉറവിടം തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു.
നവംബർ 10ന് വൈകിട്ട് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപം സ്ഫോടനം ഉണ്ടായ ശേഷം രാജ്യമെമ്പാടും ഉള്ള മെട്രോ സ്റ്റേഷനുകളിൽ കനത്ത പരിശോധന നടക്കുന്നതിനിടെയാണ് ഇമെയിൽ സന്ദേശം എത്തിയത്.
ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിലൊന്നിൽ ബോംബ് വയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഇമെയിൽ ഭീഷണി.
‘‘ഡ്യൂട്ടി സമയത്തിനു ശേഷം നിങ്ങളുടെ മെട്രോ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, ശ്രദ്ധിക്കുക, നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും.
ഭീകരവാദിയെപോലെയുള്ള ദേശസ്നേഹിയാണ് ഞാൻ’’ – ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതിനുപിന്നാലെ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരം ക്രിമിനൽ ഭീഷണിക്ക് കേസെടുത്ത പൊലീസ് ഇമെയിലിന്റെ ഉറവിടം തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു.
നവംബർ 10ന് വൈകിട്ട് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപം സ്ഫോടനം ഉണ്ടായ ശേഷം രാജ്യമെമ്പാടും ഉള്ള മെട്രോ സ്റ്റേഷനുകളിൽ കനത്ത പരിശോധന നടക്കുന്നതിനിടെയാണ് ഇമെയിൽ സന്ദേശം എത്തിയത്.
English Summary
An email threatening to bomb a Bengaluru Metro station was sent to BMRCL. The sender warned that if any metro staff mentally harassed his divorced wife, he would plant a bomb in one of the stations, calling himself a “patriotic person acting like a terrorist.” BMRCL filed a police complaint, and a case was registered under Bharatiya Nyaya Sanhita sections 351(2) and 351(3). The threat came amid heightened security after the November 10 blast near Bengaluru’s Cantonment Metro station. An investigation to trace the email source is underway.









