തീ തുപ്പുന്ന ബൈക്ക്; സ്വിമ്മിംഗ് പൂൾ ഉള്ള കാർ…കർശന നടപടികൾ തുടരുമ്പോഴും നിരത്തിലെ നിയമലംഘനങ്ങൾക്ക് അറുതിയില്ല; മൂന്നുവർഷത്തിനിടെ 29,492 കേസുകൾ

കൊച്ചി: കർശന നടപടികൾ തുടരുമ്പോഴും നിരത്തിലെ നിയമലംഘനങ്ങൾക്ക് അറുതിയില്ല. വാഹനങ്ങളിൽ രൂപമാറ്റം വരുത്തി സുരക്ഷാ ഭീഷണി ഉയർത്തിയതിനെതിരെ മോട്ടോർ വാഹന വകുപ്പ് 29,492 കേസാണ് മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത്.Strict action to stop regular violations

വിഷയത്തിൽ ഹൈകോടതിയും ശക്തമായി ഇടപെടുന്ന സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. എറണാകുളം നഗരത്തിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ തിരുവനന്തപുരം സ്വദേശിയുടെ ലൈസൻസ് ആർ.ടി.ഒ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ബൈക്ക് രൂപമാറ്റം വരുത്തിയതിന് 9000 രൂപ പിഴ ഈടാക്കുകയും റോഡ് നിയമ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തു. കാറിൽ സ്വിമ്മിങ് പൂൾ നിർമിച്ച വ്ലോഗറുടെ ലൈസൻസ് റദ്ദാക്കിയത് സമീപകാലത്താണ്.

ഒരു വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കും. ഒന്നിലധികം രൂപമാറ്റങ്ങളുണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ചുമത്തും. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

ഇവിടെ പിഴയടക്കാതെ അവർ മടങ്ങിയാൽ അതത് സംസ്ഥാനത്ത് ലഭിക്കേണ്ട വാഹന സംബന്ധമായ സേവനങ്ങൾക്ക് തടസ്സമുണ്ടാകും. വലിയ രൂപമാറ്റങ്ങളാണെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാൻ അവിടേക്ക് ശിപാർശ ചെയ്യുന്നതടക്കം നടപടിയുണ്ടാകും.

നിയമവിരുദ്ധ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കുന്നത്, ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലും ഗാർഡും മാറ്റുന്നത്, സൈലൻസർ മാറ്റി സ്ഥാപിക്കുന്നത്, പുകക്കുഴലിലൂടെ തീപ്പൊരി വരുത്തുന്ന ക്രമീകരണം,

ബൈക്കിന്‍റെ സെൻട്രൽ സ്റ്റാൻഡ് തറയിൽ ഉരസി തീപ്പൊരി വരുത്തുന്നത്, വലിയ ടയറുകൾ ഘടിപ്പിക്കുന്നത്, ഫൈബർ ബംപർ മാറ്റി മെറ്റലാക്കുന്നത്, അനധികൃത ക്രാഷ് ഗാർഡുകൾ സ്ഥാപിക്കുന്നത് എന്നിവക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img