ലോഡ് താങ്ങാനാകാതെ കഴിഞ്ഞ ഏപ്രിലില്‍ മാത്രം കത്തിയത് 255 ട്രാന്‍സ്‌ഫോര്‍മറുകൾ; ഇക്കുറി മാറ്റിവെക്കാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഇല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാലക്കാട്: കഴിഞ്ഞ വർഷത്തെ കടുത്തവൈദ്യുതി പ്രതിസന്ധിയും കെ.എസ്.ഇ.ബിക്ക് പാഠമായില്ല. തകരാറായാല്‍ മാറ്റിവെക്കാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഇല്ലാതെ വലയുകയാണ് കെ.എസ്.ഇ.ബി വിതരണ വിഭാഗം ഓഫിസുകൾ. വേനലിന്റെ തുടക്കത്തിലേ ഉപഭോഗം 100 മില്യൺ യൂനിറ്റിൽ എത്തിനിൽക്കെ സർക്കിൾ തല ഓഫിസുകൾ വഴി നടത്തേണ്ട പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങാനുള്ള നടപടികൾ ഇപ്പോഴും ഇഴയുകയാണ്. ഉപഭോഗം കൂടുമ്പോൾ അമിതലോഡിൽ ട്രാൻസ്ഫോർമറുകൾ തകരാറിലാകാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ഇങ്ങനെ അവകാശപ്പെടുമ്പോഴും കഴിഞ്ഞവർഷത്തെ വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെന്നത് വ്യക്തമാവും വിധമാണ് ഇപ്പോഴത്തെ നടപടികൾ. … Continue reading ലോഡ് താങ്ങാനാകാതെ കഴിഞ്ഞ ഏപ്രിലില്‍ മാത്രം കത്തിയത് 255 ട്രാന്‍സ്‌ഫോര്‍മറുകൾ; ഇക്കുറി മാറ്റിവെക്കാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഇല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി