ജില്ല കുടുംബ കോടതി, മലങ്കര എൻട്രൻസ് പ്ലാസ…സർവത്ര ചട്ടലംഘനം; സർക്കാർ ഓഫീസാണെന്ന് കരുതി എന്തും ആകാമെന്നാണോ? നിർമാണം കഴിഞ്ഞിട്ടും കെട്ടിട നമ്പർ ലഭിക്കാതെ സർക്കാർ കെട്ടിടങ്ങൾ

മുട്ടം: ജില്ല കുടുംബ കോടതി, മലങ്കര എൻട്രൻസ് പ്ലാസ… നിർമാണം കഴിഞ്ഞിട്ടും കെട്ടിട നമ്പർ ലഭിക്കാതെ സർക്കാർ കെട്ടിടങ്ങൾ. ചട്ടം പാലിക്കാതെ നിർമിച്ച കെട്ടിങ്ങൾക്കാണ് മുട്ടം ഗ്രാമപഞ്ചായത്ത് നമ്പർ നൽകാത്തത്. പി.ഡബ്ല്യു.ഡി തയാറാക്കി പ്ലാനും എസ്റ്റിമേറ്റും പ്രകാരമാണ് നിർമാണം നടത്തുന്നത്. സർക്കാർ കെട്ടിടങ്ങളായതിനാൽ മുൻകൂർ അനുമതി വാങ്ങാതെയാണ് മിക്കതും നിർമിക്കുന്നത്. അത്തരത്തിലാണ് എൻട്രൻസ് പ്ലാസ നിർമിച്ചത്. കെട്ടിട നമ്പറിനായി പഞ്ചാത്തിൽ അപേക്ഷിച്ചപ്പോഴാണ് അപാകാതകൾ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് ഇവ പരിഹരിക്കാൻ കത്ത് നൽകി. ജില്ല കുടുംബ കോടതിക്കും … Continue reading ജില്ല കുടുംബ കോടതി, മലങ്കര എൻട്രൻസ് പ്ലാസ…സർവത്ര ചട്ടലംഘനം; സർക്കാർ ഓഫീസാണെന്ന് കരുതി എന്തും ആകാമെന്നാണോ? നിർമാണം കഴിഞ്ഞിട്ടും കെട്ടിട നമ്പർ ലഭിക്കാതെ സർക്കാർ കെട്ടിടങ്ങൾ